Update 10


ഉച്ചകഴിഞ്ഞു ഞാൻ നീലിമയുമൊത് എന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു... ... മക്കളെ അനിതയെ ഏൽപ്പിച്ചു... രാവിലെ അശോകനുമായി നടന്ന ബഹളങ്ങൾ കാരണം ഞങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആൾക്കാർ എല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു... അതെല്ലാം ഞാൻ മറന്നു കൊണ്ട് വൈകിട്ട് അനിതയിൽ നിന്നും അറിയാൻ പോകുന്ന സുഖത്തിൽ ലയിച്ചു വണ്ടി മുന്നോട്ടു പായിച്ചു... ഹോസ്പിറ്റലിൽ എത്തി... അമ്മായിയപ്പനെ നാല് ദിവസം കഴിഞ്ഞു നോക്കിയിട്ട് ഡിസ്ചാർജ്ജ് ചെയ്യാം എന്നറിയിച്ചതായി അമ്മായി പറഞ്ഞു...

കുറെ കഴിഞ്ഞപ്പോൾ നീലിമ പറഞ്ഞു... ശ്രീയേട്ടാ അമ്മയെ വീട്ടിൽ ആക്കിയിട്ടു ശ്രീയേട്ടൻ വീട്ടിലോട്ടു ചെല്ല്... അനിയും മക്കളുമേ ഉള്ളൂ വീട്ടിൽ...

ആ പോകാം നീലിമേ...

അമ്മായിയേയും കൂട്ടി ഞാൻ കാറിൽ കയറി...

എന്താ എന്റെ ശ്രീ മോന്റെ മുഖം വാല്ലതിരിക്കുന്നെ...

ഒന്നുമില്ല അമ്മായി...

ഏയ് അതൊന്നുമല്ല... എന്തോ ഉണ്ട്...

അത് അശോകൻ ഇന്ന് വന്നിരുന്നു... അല്പം വാക്കു തർക്കം ഒക്കെ ഉണ്ടായി...

നാശം... എന്നാണാവോ ആ കാലന്റെ കാര്യത്തിൽ ഒരു തീരുമാനമാകുന്നത്... മോനെന്തിനാ വിഷമിക്കുന്നത്... പുകഞ്ഞ കൊള്ളി പുറത്തു...

അത് പോട്ടെ അമ്മായി അമ്മാവന്റെ കാര്യം എന്ത് പറഞ്ഞു...

മൂന്നു നാല് മാസത്തേക്ക് ശരീരം അനങ്ങരുത് എന്നാണ് പറഞ്ഞത്... ആ സുജ ഇതുവരെ ഒന്ന് വന്നതുപോലുമില്ലല്ലോ ക’മ്’പികു’ട്ട’ന്’നെ’റ്റ്മോനെ... വരും അമ്മായി... അവിടെ അവൾക്കും നിന്ന് തിരയാൻ പറ്റാത്തത് കൊണ്ടല്ലേ...

ഊം... മോനെന്തായാലും ഇവിടെ ഉണ്ടായിരുന്നത് നന്നായി... അല്ലെങ്കിൽ ആര് നോക്കിയേനെ ഈ കാര്യങ്ങൾ ഒക്കെ...

ആട്ടെ അമ്മായി ഇപ്പോഴേ പോൺ തിരുവല്ലക്ക്... വീട്ടിൽ ഒന്ന് കയറിയിട്ട് പോയാൽ പോരെ...

മോനെ ഇപ്പോൾ വേണ്ടാ... അമ്മാവന് വയ്യാത്ത കിടക്കുന്ന ഈ അവസ്ഥയിൽ ഞാൻ മോനെ സൽക്കരിക്കാൻ അങ്ങോട്ട് വന്നാൽ അത് മനസാക്ഷിക്ക് നിരക്കുന്നതല്ല...

അയ്യേ ഈ അമ്മായി... അനിത വീട്ടിലുണ്ട് അന്നേരം എങ്ങനെയാ...

അമ്മായിയും ആകെ നാണത്താൽ മുഖം കുനിച്ചു... ആട്ടെ ഇന്നലെയും മിനിങ്ങാനും എന്റെ മരുമോൻ ആയിരുന്നല്ലോ ചേട്ടത്തിക്ക് കൂട്ട... എന്നിട്ടു എന്നോട് കാണിച്ച വഷളത്തരം വല്ലതും അവളോട് കാണിച്ചോ...

അയ്യേ..അമ്മായി എന്താ ഇങ്ങനെ... നീലിമ അറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിന്നട്ട് കാര്യമുണ്ടോ... ഞാൻ ഒരു കള്ളം തട്ടി...

അത് പോട്ടെ ഇന്ന് അനിത ഒറ്റക്കാ... അവളോടും കുരുത്തക്കേടൊന്നും കാണിക്കാൻ പോകല്ലേ...

അമ്മായിക്ക് ഇത്ര വിശ്വാസമില്ല... മക്കളുള്ളപ്പോൾ ഞാനെങ്ങനെയാ അമ്മായി... അതും അവളോട്... അങ്ങനെ ഓരോന്ന് മിണ്ടിയും പറഞ്ഞും തിരുവല്ലയിൽ എത്തിയപ്പോൾ സമയം ഏഴര...

കൊച്ചച്ച ഇന്നിവിടെ നിലക്ക്... മോളുടെ വക...

മോളെ അവിടെ അനികുഞ്ഞ ഒറ്റക്കല്ല ഉള്ളൂ...

അപ്പോൾ ചേട്ടത്തിയെന്നേ ഒന്ന് നോക്കി...

ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി...

അവിടെ നിന്നുമിറങ്ങി ഞാൻ അമ്പലപ്പുഴക്ക് തിരിച്ചു... .

******

ഉച്ചക്ക് സുമേഷിന്റെ വിളി കിട്ടിയ നൗഷാദ് ചെന്നപ്പോൾ മൂന്നുമാസം മുമ്പ് എടുത്തതായി കാണിച്ചു എംപതച് ലക്ഷം രൂപ നൽകി... സുമേഷിനോട് പ്രസിഡന്റിന്റെ റൂമിലേക്ക് വരാൻ പറഞ്ഞു... നൗഷാദ് താഴേക്കു പ്രസിഡന്റിന്റെ റൂമിലേക്ക് പോയി... നൗഷാദ് ഇരുപത്തഞ്ചു ലക്ഷം രൂപ പ്രസിഡന്റിന് കൊടുത്തു... സെക്രട്ടറി വരുന്നത് കണ്ട അത് പ്രസിഡന്റ് താഴത്തെ ഡ്രായറിൽ വച്ച്... എന്നിട്ടു നൗഷാദിനെ നോക്കി പറഞ്ഞു...

നൗഷാദേ ഒരഞ്ചു രൂപ അങ്ങ് കൊടുക്ക്... ബാക്കി നമുക്ക് കണക്കു പറയാം... എന്നിട്ടു നൗഷാദിനെ കണ്ണ് കാണിച്ചു...

നൗഷാദ് അഞ്ചു ലക്ഷം ബാഗിൽ നിന്നുമെടുത്തു സെക്രട്ടറിക്ക് കൊടുത്തു... സെക്രട്ടറി കുറെ നേരം അവിടെ നിന്നിട്ടു പോകാൻ ഇറങ്ങിയപ്പോൾ നൗഷാദ് പറഞ്ഞു... ഈ കാശ് ഇന്നത്തെ ഡയറ്റിൽ അമ്പത്തച് ലക്ഷം എന്റെ പേരിൽ ഇട്ടേര് ഫിക്സഡ് ഡിപ്പോസിറ്റായി... അത് കൊടുത്തു സെക്രട്ടറിയെ വിട്ടു...

പ്രസിഡന്റ് സത്യൻ തന്റെ കെട്ടിൽ നിന്നും അഞ്ചെടുത്ത നൗഷാദിനെ ഏൽപ്പിച്ചു... അവൻ ഇപ്പോഴേ ഇങ്ങോട്ടു വരുമെന്ന് ഞാനറിഞ്ഞില്ല നൗഷാദേ...

നിങ്ങള് വലിയ പുള്ളിയെ സത്യൻ സാറേ...

രാഷ്ട്രീയക്കാരനെല്ലിയോടൊ... ... താൻ എന്നെ വീട്ടിലോട്ടു ഒന്ന് വീട്...

ഒരു പോളിത്തീൻ കവറിൽ കാശുമെടുത്ത സത്യൻ നൗഷാദിന്റെ ബൈക്കിന്റെ പുറകിൽ കയറി പോയി...

നോസുഹാദ് സത്യനെ ഇറക്കിയിട്ടു വീട്ടിൽ പോയി അഞ്ചു ലക്ഷം രൂപ ഭാര്യയെ ഏൽപ്പിച്ചു... എന്നിട്ടു ഒന്ന് മയങ്ങാൻ എന്ന് കരുതി മുറിയിൽ കയറിയപ്പോൾ അശോകന്റെ വിളി...

ഇക്ക... നിങ്ങളെ ഒന്ന് കാണണം...

ഞാൻ വൈകിട്ട് അങ്ങോട്ട് വരാമെടാ... ...

നൗഷാദ് പലതും പ്ലാൻ ചെയ്തു മയങ്ങി...

വൈകിട്ട് അശോകൻ എഴുതിയ ആത്മഹത്യാ കുറിപ്പുമെടുത്ത നൗഷാദ് അശോകന്റെ വീട്ടിലേക്കു തിരിച്ചു... ബൈക്ക് അശോകന്റെ വീടിനു നൂറു ഇരുന്നൂറ് മീറ്റർ വാര അകലെ വച്ചിട്ട് ആശകന്റെ വീട് ലക്ഷ്യമാക്കി നടന്നു... നടന്നു വരുന്ന നൗഷാദിനെ നോക്കി അശോകൻ ചോദിച്ചു... വണ്ടി എന്തിയെ നൗഷാദ് ഇക്ക...

ഓ രാത്രിയായതു കൊണ്ട് നടന്നിങ്ങു വരാം എന്ന് കരുതി... ...

വാ ഇരിക്ക്... നൗഷാദിനെയും കൊണ്ട് അശോകൻ അകത്തു കയറി...

ആ... എടാ അശോകാ എന്തായി കാര്യങ്ങൾ...

ഞാൻ ഇന്ന് പോയിരുന്നു ഇക്കാ... കാര്യങ്ങൾ നടക്കുന്ന ലക്ഷണമില്ല... ഇക്കയ്ക്കു തരാനുള്ള കാശ് ഞാൻ ഒരു മാസത്തിനകം തന്നു തീർക്കാം... അത് വരെ ഇക്ക എന്നോട് ഒന്ന് ക്ഷമിക്കണം...

എന്ന് പറഞ്ഞാൽ എങ്ങനെയാ അശോകാ... മാസം എത്രയായി എന്ന നിന്റെ വിചാരം... ഞാൻ ഇനി എന്ന ചെയ്യാനാ... എനിക്ക് കാശ് കിട്ടണം നീ എന്തെങ്കിലും വഴി ഒപ്പിക്കാം എന്ന് പറഞ്ഞതല്ലിയോ... അതൊട്ടു നടന്നതുമില്ല... ഞാൻ നിന്റെ വീടും വസ്തുവും അങ്ങ് എന്റെ പേരിൽ രെജിസ്റ്റർ ചെയ്താലോ...

ഇക്ക വെറും ആറര ലക്ഷം രൂപയ്ക്കു അതെങ്ങനെയാ...

ഹാ... നീ എന്തുവാ അശോകൻ ഈ പറയുന്നത്... ആറരയോ... മൊത്തത്തിൽ ഒന്നാലോചിച്ചു നോക്ക്... ഞാൻകമ്പികുട്ടന്.നെറ്റ് നിനക്കൊരു അഞ്ചു രൂപയും കൂടി അങ്ങ് തരാം... എന്ത് പറയുന്നു...

ഇക്ക... പുര കത്തുമ്പോൾ വാഴ വെട്ടല്ലേ...

ഒന്ന് പോ... എന്റെ അശോകാ... കാശുമില്ല നിന്റെ പെണ്ണുമ്പിള്ളയും ഇല്ല... നീ എത്രനാള് എന്നെ ഇങ്ങനെ ഊമ്പിക്കും...

ഇക്ക ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല...

പിന്നെ എന്ത് മൈരുദ്ദേശിച്ചാ അശോകാ...

അശോകൻ മൗനത്തിലായി... എന്തെങ്കിലും പറ അശോകാ... നിന്നെ കൊണ്ട് കാശ് തരാൻ നടക്കത്തില്ല... ഞാൻ ഒരു കാര്യം അങ്ങ് തീരുമാനിച്ചു... നിന്റെ ഭാര്യയേയും ആ മറ്റവനെയും അങ്ങ് കുടുക്കാൻ...

അശോകൻ നൗഷാദിനെ ഒന്ന് നോക്കി... നൗഷാദ് ഒരു ക്രൂരമായ ചിരി ചിരിച്ചു... എന്നിട്ടു കസേരയിൽ നിന്നെഴുന്നേറ്റ് അശോകന്റെ അടുത്ത് ചെന്ന്... അശോകന്റെ മുണ്ടു വലിച്ചു പറിച്ചു... എന്താണ് അടുത്തത് എന്നാലോചിക്കും മുന്നേ അശോകന്റെ കഴുത്തിലേക്ക് ഉരിഞ്ഞ മുണ്ടു മുറുക്കി രണ്ടു തലപ്പും നൗഷാദ് അങ്ങ് വലിച്ചു... ശ്വാസം കിട്ടാതെ അശോകൻ പിടഞ്ഞു... നൗഷാദിനെ തള്ളി മാറ്റാൻ അശോകൻ ശ്രമിച്ചു... പക്ഷെ നടന്നില്ല...

നിന്റെ പുരയും വസ്തുവും ഞാൻ അങ്ങ് നിന്റെ പേരിൽ ലോണിന് വച്ച്... നീ ജീവിച്ചിരുന്നാലല്ലേ അടക്കേണ്ടി വരൂ... ഇല്ലെങ്കിൽ നിന്റെ പെണ്ണുംപിള്ള വീട്ടുകാർ അടച്ചു അതങ്ങു എടുക്കട്ടേ... നിയമപരമായി ഇപ്പോഴും അവള് നിന്റെ ഭാര്യ അല്ലെ... ... ഈ മരണത്തിന്റെ പേര് പറഞ്ഞെങ്കിലും ഞാൻ അവളെ ഒന്നാസ്വദിക്കും... എടാ മാമ്പഴക്കനി കയ്യിലുണ്ടായിട്ടു തുപ്പി കളിച്ചു നടന്നോനല്ലിയോ നീ... നീ വെറും മൈരനാടാ... നീ അങ്ങ് ചാവുന്നതാ നല്ലത്...

അശോകന്റെ കണ്ണുകൾ തള്ളി വന്നു... ശ്വാസം കിട്ടാതെ അവൻ കാലുകൾ നിലത്തിട്ടിഴച്ചു... അശോകന്റെ അവസാന ശ്വാസവും നിലച്ചപ്പോൾ നൗഷാദ് അവനെ ആ മുണ്ടിൽ കെട്ടി അടിയിൽ സ്റ്റൂളുമിട്ടു മുകളിലെ റൂഫിൽ ഉണ്ടായിരുന്ന ഹുക്കിൽ കൊളുത്തി... അശോകൻ എഴുതിയ ലെറ്റർ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ വച്ച്... പിടിവലി നടന്ന ഭാഗങ്ങൾ എല്ലാം ക്ലിയർ ചെയ്തു നൗഷാദ് ഇറങ്ങി... അശോകൻ ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി...

അമ്മായിയെ കൊണ്ട് വിട്ടിട്ടു നേരെ അമ്പലപ്പുഴക്ക് തിരിച്ചു . ഇന്ന് അനിത പണ്ണാൻ തരാമെന്നു പറഞ്ഞിരിക്കുകയാണ്... അതോർത്തപ്പോൾ തന്നെ കുണ്ണ കമ്പിയായി... ചേട്ടത്തിയെ പണ്ണി മതി വന്നിട്ടില്ല... സുഖിക്കാൻ പറ്റിയ സാധനമാണ് ചേട്ടത്തി... അമ്മായിയും ജിസ്നയും ഒന്നും അത്രയും വരില്ല... സഫിയായും ചേട്ടത്തിയും വേറെ ലെവൽ ആണ്...

ഞാൻ അമ്പലപ്പുഴ വീട്ടിൽ എത്തിയപ്പോൾ സമയം പത്തിന് പത്ത് മിനിറ്റ്... ആനിയും മക്കളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല... ആനി രാവിലത്തെ അതെ വേഷം ചുരിദാറിന്റെ ടോപ്പും ഒരു അടിപ്പാവാടയും...

ഞാൻ അവളെ ഒന്ന് നോക്കി... ആനി എനിക്ക് മുഖം തരാതെ അകത്തേക്ക് വന്നു...

ശ്രീയേട്ടൻ വല്ലതും കഴിച്ചോ...

ഞാൻ അവളെ നോക്കി കൊണ്ട് പറഞ്ഞു... ഇല്ല... നല്ലതുപോലെ ഒന്ന് കഴിക്കണം...

അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി...

എടാ ഈ പെണ്ണുങ്ങളെന്താ ഇങ്ങനെ... രാവിലെ കുണ്ണയിൽ തഴുകി വൈകിട്ട് കൂടെ കിടക്കാമെന്നു പറഞ്ഞവളാ...

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല... അനിമോൾ ആഹാരം എടുത്തു വച്ച്... ഞാൻ കഴിച്ചു... മക്കൾ എന്തിയെ അനി മോളെ...

അവർ ഞാൻ കിടക്കുന്ന മുറിയിൽ ഉണ്ട്...

അയ്യോ അതെന്തിനാ അവരെ ഞങ്ങളുടെ മുറിയിൽ കിടത്തിയാൽ പോരാരുന്നോ...

ആ... അവര് എന്റെ കൂടെ കിടക്കട്ടെ... ചേട്ടൻ കഴിച്ചു കഴിഞ്ഞെങ്കിൽ മുറിയിൽ പോയി കിടന്നോളു...

അപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു... രാവിലെ തരാമെന്നു പറഞ്ഞത് ... ... ഞാൻ വൈറ്റ് ചെയ്തു കിടക്കട്ടെ...

ഇപ്പോൾ ശ്രീയേട്ടൻ പോയി കിടക്ക... ഞാൻ ഈ പാത്രം ഒക്കെ എടുത്തു വെക്കട്ടെ...

അപ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്തത്... തിരുവല്ലയിലെ ലാൻഡ്ഫോൺനംബര്

ഹാലോ...

അനിയാ ചേട്ടത്തിയാ...

എന്താ ചേട്ടത്തി...

അത് നമ്മുടെ അശോകൻ കെട്ടിത്തൂങ്ങിയെന്നു... ...

ഞാൻ ഞെട്ടിപ്പോയി... രാവിലെയും കൂടി കണ്ടവൻ ഇങ്ങനെ കാണിക്കുമെന്ന് അറിഞ്ഞില്ല...

ഞാൻ അങ്ങോട്ട് ഒന്ന് പോകണോ ചേട്ടത്തി...

വിവരം ഒന്നുമറിഞ്ഞില്ല അനിയാ... അന്ന് വന്നു ആ സന്തോഷ് എന്നു പറഞ്ഞ ആളാണ് വിളിച്ചത്... മറ്റൊന്നുമറിഞ്ഞില്ല...

അനിയോട് പറയാനോ ചേട്ടത്തി...

പറയണ്ടായോ... ഇന്നല്ലെങ്കിൽ നാളെ അവൾ അറിഞ്ഞാൽ നമ്മൾ മറച്ചു വച്ച് എന്നൊരു പേര് വരില്ലേ... അനിയൻ പറ...

ഞാൻ അടുക്കളയിലേക്കു ചെല്ലുന്നതു കണ്ട അനി പെട്ടെന്ന് തിരിഞ്ഞു...

ദേ... ശ്രീയേട്ടാ... എന്റെ അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊട്ടാൽ ഞാൻ ബഹളം വച്ച് ആളിനെ കൂട്ടും... മാറി നിലക്ക്... ...

ഞാൻ കൈവലിച്ചു ആദ്യമായി അനിതയുടെ ചെള്ള നോക്കി ഒരടി കൊടുത്തു... അവൾ ഒന്ന് കറങ്ങിയത് പോലെ... നീ എന്താടി വിചാരിച്ചത്... കാമം മൂത്തു നടക്കുന്ന ഭ്രാന്തനാണെന്നോ... നിന്നിൽ നിന്നും അനുകൂല സാഹചര്യം വന്നപ്പോൾ ഞാനും അങ്ങനെ ഒക്കെ കാണിച്ചു പോയി... ഓര്ത്തിയുടെയുംകമ്പികുട്ടന്.നെറ്റ് അനുവാദമില്ലാതെ ശ്രീകുമാർ ഇന്നുവരെ ദേഹത്ത് തൊട്ടിട്ടില്ല... ഞാൻ വന്നത് നിന്നെ പ്രാപിക്കാനോ ബലാത്സംഗം ചെയ്യാനോ ഒന്നുമല്ല... നിന്റെ ചാപല്യത്തിൽ വീണു ഞാനും കൂടി ഒരു ജീവൻ കുരുതികൊടുത്ത കാര്യം പറയാനാണ്... അശോകൻ തൂങ്ങി ചത്തടി... നീയും ഒരു പക്ഷെ അതിൽ പങ്കാളിയാ..മറക്കണ്ടാ... ... നിന്റെ വാശി... വൈരാഗ്യം... ഇതെന്നവസാനിക്കുന്നുവോ... അന്നേ നീ ഗതി പിടിക്കൂ...

അവൾ എന്ത് പറയണമെന്നറിയാതെ വാ പൊളിച്ചെന്നെ നോക്കി... ഞാൻ നേരെ മുറിയിലേക്ക് വന്നു മുണ്ടും ഷർട്ടും എടുത്തിട്ട്... പുറത്തേക്കിറങ്ങാൻ നേരം അനിത വന്നു കരഞ്ഞു കലങ്ങിയ കണ്ണുമായി...

ശ്രീയേട്ടാ ഞാനും കൂടി വന്നോട്ടെ...

ഞാൻ പോയി അവിടുത്തെ വിവരങ്ങൾ അറിയട്ടെ... എന്നിട്ടു പറയാം... ഗവണ്മെന്റ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ ആണ് മൃതദേഹം...

ഞാനും വരുന്നു എന്ന് പറഞ്ഞു അവൾ മക്കളെ മൂന്നുപേരെയും ഉണർത്തി... ഇവരെ തിരുവല്ലയിൽ ആക്കം...

ഞാൻ നീലിമയെ വിളിച്ചു വിവരം പറഞ്ഞു... അമ്മാവനോട് പറയണ്ടാ എന്നും പറഞ്ഞു...

അനിതയെയും മക്കളെയും കൊണ്ട് ഞാൻ തിരുവല്ലയിൽ ചെന്നപ്പോൾ സമയം പന്ത്രണ്ടു മാണി...

ബെല്ലടിച്ചു കതകു തുറന്നു... ആരും ഉറങ്ങിയിട്ടില്ല എന്ന് മനസ്സിലായി...

ചേട്ടത്തി എന്താ സമഭവിച്ചത്... ഞാൻ അങ്ങോട്ട് പോയിട്ട് വരാൻ ഇറങ്ങിയതാണ്...

അനിയൻ ഇപ്പോൾ അങ്ങോട്ട് പോകണ്ടാ... ഇവളെയും കൊണ്ട് പോകണ്ടാ...

അതെന്താ...

അശോകൻ ലെറ്റർ എഴുതി വച്ചിട്ട തൂങ്ങി മരിച്ചിരിക്കുന്നത്...

ലെറ്ററോ...

അതെ... അനിയനും ഇവളും തമ്മിൽ എന്തോ ബന്ധമുണ്ടെന്നും അതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും പറഞ്ഞു... ചേട്ടത്തി സംശയത്തോടെ എന്നെ ഒന്ന് നോക്കി...

എന്റെ പൊന്നു ചേട്ടത്തി... എന്തസംബന്ധമാണ് ഇത്...

ആ... എനിക്കറിയില്ല... ആ സന്തോഷിന്റെ നമ്പർ ഉണ്ട്... ഒന്ന് വിളിക്ക്...

ഞാൻ സന്തോഷിന്റെ നമ്പർ വാങ്ങി വിളിച്ചു...

ഞാനാണ് ശ്രീകുമാർ...

ആ ശ്രീകുമാർ... ആകെ പ്രശ്നമാണ്... ... നിങ്ങളുടെയും അനിതയുടെയും പേരെഴുതി വച്ചിട്ടാണ് അശോകൻ ഇങ്ങനെ ചെയ്തത്...

സന്തോഷ് ജി... ഞാൻ...

അതറിയില്ല പക്ഷെ ആ ലെറ്റർ പോലീസ് കാർ എടുത്തു വച്ചിരിക്കുകയാണ്... നാളെ പോസ്റ്റുമാർട്ടം കാണും... ബാക്കി അന്നേരം അറിയാം...

എന്തായാലും പോകണം... ഞാൻ ചെന്നില്ലെങ്കിൽ ആൾക്കാർ തെറ്റിദ്ധരിക്കും... അതിനവസരം ഉണ്ടാക്കരുത്...

ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു ഉടുമ്പൻ ചോലക്കു വിട്ടു...

അനിയാ അനിയാ എന്ന് പറഞ്ഞു ചേട്ടത്തി വിളിച്ചു... ഞാൻ അതിനൊന്നും ചെവി കൊടുത്തില്ല... ഏകദേശം വെളുപ്പിന് മൂന്നരയോട് കൂടി ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തി... അവിടെ ആരും ഇല്ലായിരുന്നു... എല്ലാവരും രാവിലെ എത്താം എന്ന് പറഞ്ഞു പോയി എന്നറിഞ്ഞു... ഞാൻ നേരെ ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിലേക്ക് ചെന്ന്... അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് വിവരങ്ങൾ പറഞ്ഞു...

അപ്പോൾ നീയാണ് ശ്രീകുമാർ അല്ലെ...

അതെ സാർ...

എടാ നാണമില്ലിയോടാ നിനക്ക് വല്ലവന്റെ ഭാര്യയും കൊണ്ട് കൂടെ പോയി പൊറുപ്പിക്കാൻ... ആ പാവം തൂങ്ങി ചതല്ലോടാ... അവന്റെ സ്ഥാനത് ഞാനായിരിക്കണം രണ്ടിനെയും കൊന്നിട്ട് ജയിലിൽ പോകാത്തതേയുള്ളായിരുന്നു...

സാറേ അതെല്ലാം ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണ്... ഞാൻ അശോകന്റെ ഭാര്യയുടെ ജ്യേഷ്ഠനാണ്... അതായത് ജ്യേഷ്ഠത്തിയുടെ ഭർത്താവ്... അവൻ അല്പം സാമ്പത്തിക ക്രമക്കേടിന്റെ ആളായിരുന്നു... അതിന്റെ പേരിൽ അവന്റെ ഭാര്യയെ പോലും നിരന്തരം ആൾക്കാർ ശല്യം ചെയ്തു തുടങ്ങി... അവളുടെ വീട്ടിൽ അവർ നാല് സഹോദരിമാർ മാത്രമേയുള്ളൂ... ഞാൻ രണ്ടാമത്തെ ആളെ വിവാഹം ചെയ്തതിനു ശേഷം ആ വീട്ടിലെ എല്ലാകമ്പികുട്ടന്.നെറ്റ് കാര്യങ്ങളുടെയും ഒരുത്തരവാദിത്വം എനിക്കുമുണ്ടായിരുന്നു...

അശോകനെ അങ്ങ് ഗൾഫിൽ കൊണ്ടുപോകാനുള്ള തീരുമാനമായിരുന്നു... പക്ഷെ അവൻ അതിന്റെ പേരിൽ അവന്റെ ഭാര്യയെ മർദ്ധിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമായിരുന്നു... അങ്ങനെ ഞാൻ നാട്ടിൽ എത്തിയ ദിവസം വിവരങ്ങൾ അറിഞ്ഞു അവളെ കൂട്ടികൊണ്ടു പോകുകയായിരുന്നു... സാറിനു അതന്വേഷിക്കാം... മധ്യസ്ഥക്കായി ഇവിടുത്തെ പീ ഡബ്ലിയു ഡി എഞ്ചിനീയർ ഒരു സന്തോഷും പിന്നെ ഒരു നൗഷാദും കൂടി വന്നിരുന്നു... ഈ നൗഷാദ് എന്ന് പറയുന്ന വ്യക്തിക്ക് കാശ് കൊടുക്കാനുള്ളതിനാൽ അയാൾ അവന്റെ ഭാര്യയെ പീഡിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു...

ഏതു നൗഷാദ്... ആ സ്വാർണ്ണക്കട നൗഷാദോ...

ആണെന്ന് തോന്നുന്നു സാർ...

എഡോ... വേണ്ടാതീനം പറയരുത്... ഈ നാട്ടിലെ മാന്യന്മാരെ ചേർത്ത് കഥകൾ പറയുന്നോ...

അല്ല സാർ സത്യമാണ്...

എന്തായാലും താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വന്ന സ്ഥിതിക്ക് അവിടെ മാറിയിരിക്ക്... രാവിലെ പത്തുമണിക്ക് എസ്.ഐ വരും എന്നിട്ടു കണ്ടിട്ട് പോകാം...

ഞാൻ ആ പോലീസുകാരൻ കാണിച്ചുതന്ന ബെഞ്ചിലേക്ക് മാറിയിരുന്നു...

സമയം അഞ്ചാകാൻ പോകുന്നു... ആ കസേരയിൽ ഇരുന്നു അല്പം മയങ്ങി... കണ്ണ് തുറന്നപ്പോൾ കാക്കകൾ കരയുന്ന ശബ്ദം... സമയം വാച്ചിലേക്ക് നോക്കിയപ്പോൾ ഏഴു മുപ്പത്... ഞാൻ പോലീസ് സ്റ്റേഷനിലെ ബാത്റൂമിൽ കയറി മുഖവും വായും കഴുകി... എന്നിട്ടു ഫോൺ എടുത്ത് സന്തോഷിനെ വിളിച്ചു... ഞാൻ സ്റ്റേഷനിൽ ഉണ്ടെന്നറിയിച്ചു... എട്ടര ഒമ്പതു മണിയോട് കൂടി സന്തോഷ് സ്റ്റേഷനിൽ എത്തി... അപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പോകാൻ ഇറങ്ങി...

ആത്മഹത്യാ പ്രേരണ കുറ്റമാ ... കുറഞ്ഞത് ഒരു അഞ്ചുകൊല്ലമെങ്കിലും ഇവനും ഇവന്റെ അനിയത്തിയും ജയിലിൽ കിടക്കേണ്ടി വരും...

സന്തോഷ് എന്നോട് പറഞ്ഞു... അവൻ ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഞാനറിഞ്ഞില്ല... പത്തുമണിയായപ്പോൾ എസ.ഐ വന്നു... അതിനു തൊട്ടു പിറകെ നൗഷാദും എത്തി...

ഹാ അവശകാമുകൻ ഇവിടെ ഉണ്ടായിരുന്നോ... കള്ളാ പന്നീടെ മോനെ... ഞങ്ങടെ ചെക്കനെ കൊന്നേച്ചു അവന്റെ ഭാര്യയുമായി സുഖവാസം കൂടാമെന്നു കരുതിയോ... നിന്നെയും അവളെയും അകത്തു കിടത്തിക്കാതെ ഇനി ഞങ്ങൾക്ക് ഉറക്കമില്ലെടാ... അവിടെ ഇരുന്ന പോലീസുകാരനോട് നൗഷാദ് ചോദിച്ചു... ജനാർദ്ദനൻ സാർ എത്തിയോ...

എത്തി നൗഷാദ് ഇക്ക... പോലീസുകാരൻ അയാളോട് വിനയത്തോടു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി നൗഷാദിന് നല്ല ഹോൾഡ് ആണിവിടെ എന്ന്...

നൗഷാദ് എസ.ഐ യുടെ മുറിയിൽ ചെന്ന് കുറെ കഴിഞ്ഞപ്പോൾ എന്നെ എസ.ഐ വിളിപ്പിച്ചു... കൂടെ സന്തോഷും കയറി വന്നു...

സന്തോഷിനോട് എസ.ഐ... സാറെന്തിനാ സാറേ ഇവന്റെ പിറകിൽ ഇങ്ങനെ തൂങ്ങുന്നത്... സാർ പുറത്തോട്ടു നിലക്ക്... മൊബൈലിൽ നീലിമയും തിരുവല്ലയിൽ നിന്നും ചേട്ടത്തിയും മാറി മാറി വിളിക്കുന്നു... ഞാൻ ഫോൺ അങ്ങ് സൈലന്റ് ആക്കി... സന്തോഷ് പുറത്തോട്ടു നിന്ന്... നൗഷാദ് എസ.ഐയുടെ മുന്നിൽ കസേരയിൽ ഇരിക്കുന്നു...

അപ്പോൾ ഇതാണ് നൗഷാദേ നമ്മുടെ കഥാ നായകൻ അല്ലെ...

അതെ... ജനാർദ്ദനൻ സാറേ... ഇവാൻ ഒറ്റ ഒരുത്തനാ ആ ചെക്കനെ ശെയ്...

നിന്റെ നാടെവിടാ...

അമ്പലപ്പുഴ... സാറേ ഞാൻ മാന്യമായ കുടുംബത്തിലെയാ... അവർ തമ്മിൽ എന്തോ ഇഷ്യൂ ഉണ്ട്... അത് കാരണമാ ഞങ്ങൾ അവളെ അങ്ങ് കൊണ്ട് പോയത്...

ഓഹോ... അമ്പലപ്പുഴ പാൽപായസത്തിനാണോ രുചി അതോ ചാത്തോന്റെ പെണ്ണിന്റെ പാലിനാണോടാ... ... എസ.ഐ മീശ തിരിച്ചു കൊണ്ട് ചോദിച്ചു...

സാറേ അനാവശ്യം പറയരുത്...

ഫാ പന്ന പൂറി മോനെ... നീ എന്നെ ഉണ്ടാക്കാൻ വരുവാന്നോടാ... എന്റെ കുത്തതിനെല്ലാം കൂടി കയറിപ്പിടിച്ചു... എഡോ പീ.സി... ഈ നായിന്റെ മോന്റെ പേരിലും ആ വടുവച്ചിയുടെ പേരിലും ആത്മഹത്യാ പ്രേരണക്കു കേസ് രജിസ്റ്റർ ചെയ്തു എഫ്.ഐ.ആർ തയാറാക്കാഡോ... ഹാൽഫ് ഡോർ തുറന്നു കൊണ്ട് ഒരു പോലീസുകാരനോട് പറഞ്ഞു... ഫോൺ എടുത്ത് ഡോക്ടറെ വിളിച്ചു... ആ പോസ്റ്റുമാർട്ടത്തിനുള്ള തയാറെടുപ്പ് തുടങ്ങിക്കോ... ഞാൻ അങ്ങോട്ട് വരാം... ഫോൺ കട്ട് ചെയ്തു...

എടാ അവന്റെ ഭാര്യ ഇപ്പോൾ എവിടെയുണ്ട്...

തിരുവല്ലയിൽ ഉള്ള എന്റെ ഭാര്യവീട്ടിൽ ഉണ്ട്...

നീ അഡ്രസ് ഒന്ന് ചെന്ന് പറഞ്ഞുകൊടുക്ക്...

എന്നിട്ടു എസ.ഐയും ഇറങ്ങി വന്നു... എഡോ... പീ.സി ആ കനകമ്മ യെയും വത്സലയെയും കൂട്ടി തിരുവല്ലേ പോകണം... ഇവന്റെ കാമുകിയുടെ മൊഴിയെടുക്കണം... അതിനു അവളെ ഇങ്ങു കൊണ്ടുപോരെ കേട്ടോ...

എസ് സാർ... പി.സി തലായാട്ടികൊണ്ട് പറഞ്ഞു...

വാടോ... തന്റെയും അവളുടെയും അഡ്രസ് പറ...

ഞാൻ ചെന്ന് അഡ്രസ് പറഞ്ഞു കൊടുത്തു... എന്നിട്ടു സന്തോഷിനോട് ചോദിച്ചു... എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്... ഞാൻ തത്കാലം ഒന്ന് ഇവിടെ നിന്ന് പോകാൻ രണ്ടുപേർക്കും ജാമ്യം എടുക്കാൻ വക്കീലിനെ ഏർപ്പാട് ചെയ്യാം... എന്തായാലും അവർ അശോകന്റെ ഭാര്യയെ കൊണ്ട് വരുന്നതിനു മുമ്പ് നടക്കുമോ എന്ന് നോക്കട്ടെ...

എസ.ഐ ഇറങ്ങി വന്നു... എടാ മരപ്പട്ടി തായോളി... ഇവിടെ നിന്നും ഇങ്ങോട്ടും പൊയ്ക്കളയരുത്... എന്നെ നോക്കി പറഞ്ഞു... ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു സിറ്റുവേഷനിൽ നിൽക്കുന്നത്... ഞാൻ ഉരുകി ഒലിച്ചില്ലാതായി...

ഞാൻ നീലിമയെ വിളിച്ചു... വിഷയങ്ങൾ എല്ലാം അവളെ അറിയിച്ചു...

അവളോട് ഹോസ്പിറ്റലിൽ തന്നെ താങ്ങാൻ പറഞ്ഞു... തിരുവല്ലയിലെ വിളിച്ചു വിവരം പറഞ്ഞു... പോലീസ് വരുന്ന വിവരവും അറിയിച്ചു... അനി തത്കാലം സുജയുടെ അവിടൊട്ടു പോകാൻ നിർദ്ദേശിച്ചു...

പന്ത്രണ്ടരയോടെ വക്കീലും സന്തോഷും ബൈൽ ആപ്പ്ലിക്കേഷനുമായി എത്തി... അപ്പോഴേക്കും എസ.ഐ പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി എത്തിയിരുന്നു... കൂടെ നൗഷാദും ഉണ്ടായിരുന്നു... വന്നപാടെ എസ.ഐ എന്നോട് ചോദിച്ചു... നീ ഇന്നലെ അശോകന്റെ വീട്ടിൽ ഉണ്ടായിരുന്നോ ഒരു എട്ടരക്കും ഒമ്പതരക്കും ഇടക്ക്...

ഇല്ല സാർ... ഞാൻ എന്റെ വൈഫിന്റെ അമ്മയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു ആ സമയം... തിരുവല്ലയിൽ ആയിരുന്നു...

നീ എന്തിനാടാ ആ പാവത്തിനെ കഴുത്തു ഞെരിച്ചു കൊന്നത്... ... എസ.ഐ എന്നോട് ചോദിച്ചു... അത് ആത്മഹത്യാ അല്ല... ബലപ്രയോഗം നടന്നിരിക്കുന്നു... ആത്മത്യ ചെയ്യുമ്പോഴുള്ള സ്വാസം മുട്ടലും ഒരാൾ കഴുത്തു ഞെരിക്കുമ്പോഴുള്ളക’മ്പികു’ട്ടന്നെ’റ്റ്ആന്തരിക അവയവ ങ്ങളുടെ പ്രവർത്തനവും വ്യത്യാസമാണെന്നു ഡോക്ടർ പറഞ്ഞു... കൊന്നിട്ട് ആരോ കെട്ടി തൂക്കിയതാ...

ഇവാൻ തന്നെ ആയിരിക്കും സാറേ... അല്ലതാരാ... നൗഷാദ് ഇടയ്ക്കു കയറി പറഞ്ഞു...

നീ ആനവാശ്യം പറയരുത്... അവന്റെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കാം... നിനക്കെന്താ ഇത്ര താത്പര്യം എന്നെ കുടുക്കാൻ... ഞാൻ നൗഷാദിനോട് ചോദിച്ചു... സാറേ ഇവന് കാശ് കൊടുക്കാനുണ്ട്... ഇനി ഇവനാണോ ചെയ്തത് എന്ന് എങ്ങനെ അറിയാം...

കൊള്ളാം... തെമ്മാടിത്തരം ചെയ്തിട്ട് ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളുടെ നെഞ്ചത്തോട്ടു കെട്ടി വാക്കുന്നോടാ...

വീട് നൗഷാദേ... എസ.ഐ പറഞ്ഞു... മറ്റോലെയും കൂടി ഇങ്ങു കൊണ്ടുവരട്ടെ അന്നേരം അറിയാമല്ലോ സത്യാവസ്ഥ... ആ വക്കീൽ എന്താ ഇവിടെ...

ഞാൻ ഇദ്ദേഹത്തെയും അനിത എന്ന പെൺകുട്ടിയുടെയും ബൈൽ നോട്ടീസുമായി വന്നതാണ്...

നൗഷാദ് വക്കീലിനെയും സന്തോഷിനെയും ഒന്ന് നോക്കി...

ഊം... എസ.ഐ ഒന്ന് മൂളി... എഡോ... ഈ കേസിനു ഒരു തുമ്പുണ്ടാകുന്നത് വരെ താൻ എങ്ങോട്ടും പോയേക്കരുത്... കേട്ടല്ലോ...

ഞാൻ ഗൾഫിലാണ്... അവധിയിൽ നാട്ടിൽ വന്നതാണ്... എനിക്ക് രണ്ടാഴ്ച കഴിയുമ്പോൾ തിരികെ പോകണം...

അതിനു മുമ്പ് എന്തെങ്കിലും തീരുമാനമാകും... അത്രയും ഒന്ന് നീട്ടിക്കില്ല... സത്യം തെളിഞ്ഞാൽ ഗൾഫിലല്ല... നിന്നെയങ്ങു ഇടുക്കി സബ് ജയിലിൽ കൊണ്ടുപോകും... കൂട്ടത്തിൽ അവളെയും...

ഞാൻ അവിടെ നിന്നിറങ്ങി ... സന്തോഷിനെയോടും വാക്കേലിനോടും നന്ദി പറഞ്ഞിട്ടിറങ്ങി... കയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും വക്കീലിന് കൊടുത്തു...

വണ്ടിയുമായി ഞാൻ ശവസംസ്കാരം നടക്കുന്നിടത്തേക്കു പോയി... അശോകന്റെ അമ്മയും ജ്യേഷ്ഠനും എല്ലാം ഉണ്ടായിരുന്നു... അശോകന്റെ ജ്യേഷ്ഠൻ എന്റെ അരികിൽ വന്നു...

ശ്രീകുമാറെ... കണ്ടില്ലേ എന്റെ അനിയൻ കിടക്കണ കിടപ്പ്... ഞങ്ങൾക്കറിയാം ശ്രീകുമാറോ അനിതയെ അല്ല എന്നുള്ളത്... അവൻ നിങ്ങളെയൊക്കെ നോവിപ്പിച്ചിട്ടേ ഉള്ളൂ... അവനെ ആരോ കൊന്നതാണെന്നു... ഞാൻ അശോകന്റെ ജ്യേഷ്ടന്റെ കയ്യിൽ കൂട്ടിപ്പിടിച്ചു...

അവൻ നിങ്ങളുടെ മാത്രം അനിയനാണ്... എന്റെയും കൂടിയായ... നമുക്ക് ദൈവത്തിൽ വിശ്വസിക്കാം... ദൈവം എന്തെങ്കിലും ഒരു തുമ്പ് വാക്കി വാക്കാതിരിക്കില്ലല്ലോ... ...

ഞാൻ എല്ലാം കഴിഞ്ഞു അവിടെ നിന്നുമിറങ്ങി... നേരെ തിരുവല്ലേ വിട്ടു... ഒന്നിനും ഒരു മൂഡില്ല...

ഞാൻ ഓഫീസിൽ വിളിച്ചു... ഒരു മാസത്തേക്ക് കൂടി ലീവ് കൂട്ടി വാങ്ങി... ഇവിടുത്തെ കാര്യങ്ങൾ അതിനു മുമ്പ് തീര്ക്കായാണെങ്കിൽ എത്താമെന്നും അറിയിച്ചു... തിരുവല്ലയിൽ എത്തി... എല്ലാവരും എന്നെ കാത്തിരിക്കുന്നത് പോലെ... അമ്മായി ഹോസ്പിറ്റലിലോട്ടു പോയില്ലേ... നീലിമ ഇങ്ങു വന്നേനല്ലോ...

ഇല്ല മോനെ പോയില്ല... ആകെ എന്തോ ആയി തീർന്നു എന്നറിയാനുള്ള ഒരു വെപ്രാളം...

എന്താകാൻ... ഇവളും ഇവളുടെ കെട്ടിയവനും കാരണം ബാക്കിയുള്ളവന്റെ ജീവിതം വരെ തീർന്നുപോകുമോന്നു സംശയമാ... ആ പിന്നെ പോലീസുകാര് വരും... ഇൻവെസ്റ്റിഗേഷനും മറ്റുമായി... അവരോടു ഉള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറയണം... ആ നൗഷാദ് എന്ന് പറയുന്നവന്റെ കാര്യവും... ഞാൻ അനിതയോടായി പറഞ്ഞു...

അനിയൻ വാ വന്നു വല്ലതും കഴിക്ക്... ചേട്ടത്തി വിളിച്ചു...

മക്കൾ എന്തിയെ ചേട്ടത്തി...

അവർ അപ്പുറത്തുണ്ട്... കളിക്കുന്നു...

ഞാൻ കുളിച്ചൊന്നു ഫ്രഷ് ആകട്ടെ ചേട്ടത്തി എന്തായാലും ചോറെടുത്തു വക്ക്... ഇവൾ അവസാനമായി അവനെ ഒന്ന് കാണാൻ ചെല്ലാത്തതിൽ എല്ലാര്ക്കും വിഷമമുണ്ട്... ഞാൻ പിന്നെ അശോകന്റെ ചേട്ടനോട് വിവരങ്ങൾ ഒക്കെ പറഞ്ഞു...

അനിത വിതുമ്പി കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയി... ഞാൻ കുളിച്ചു വന്നു ഭക്ഷണവും ഒക്കെ കഴിച്ചു... ദിവാൻ കോട്ടിൽ കയറി കിടന്നു...

സുജ വന്നില്ലേ ചേട്ടത്തി...

അവള് ചിലപ്പോൾ നാളെ വരും അനിയാ... അവിടുത്തെ തള്ളയുടെ കാര്യം അല്പം സീരിയസ് ആണ്...

ഞാൻ കണ്ണടച്ച് കുറെ നേരം കിടന്നു... തല്ലെന്നതേ ഉറക്ക ക്ഷീണം ആകാം മയങ്ങി പോയി എന്ന് തന്നെ പറയാം...

കണ്ണ് തുറന്നു നോക്കുമ്പോൾ ചായയുമായി അമ്മായി വന്നു വിളിക്കുന്നു...

ഞാൻ വാ കഴുകി ചായ എടുത്തു കുടിച്ചു... എന്നിട്ടു ഷർട്ടും മുണ്ടുമെടുത്തിട്ടു

അമ്മായി ഞാൻ എന്തായാലും സുജയുടെ അമ്മായിയെ ഒന്ന് കണ്ടിട്ട് വരാം... ഇവിടടുത്തല്ലേ ഹോസ്പിറ്റൽ

ഞാൻ ഇറങ്ങി വണ്ടിയിൽ സുജയുടെ അമ്മായിയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി... ഹോസ്പിറ്റലിൽ ചെന്നപ്പോൾ സുജയുടെ നാത്തൂനേ ഉള്ളൂ...

സുജായില്ലേ... ഞാൻ തിരക്കി...

സുജ വീട്ടിൽ പോയി ... അനിയൻ മരിച്ചിട്ടു ചടങ്ങെല്ലാം കഴിഞ്ഞോ...

കഴിഞ്ഞു...

കഷ്ടം അല്ലാതെന്തു പറയാനാ... ജ്യോതിയുടെ ഭർത്താവ് ഇപ്പോൾ?

സൗദിയിലാണ്... കഴിഞ്ഞ മാസം പോയതേ ഉള്ളൂ...

മക്കളൊക്കെയൊ...

ചേട്ടന്റെ വീട്ടിലാണ്... അമ്മക്ക് സുഖമില്ലാത്ത കാരണം ഞാനിങ്ങോട്ടു വന്നതാ... നാളെ വൈകിട്ട് സുജ വരുമ്പോൾ ഞാനങ്ങു പോകും...

ശ്രീകുമാർ ഇനി എന്ന തിരിച്ചു...

രണ്ടാഴ്ച കഴിഞ്ഞു പോകേണ്ടതാ... അമ്മാവന്റെ അസുഖവും ഒക്കെ കാരണം ഒരു മാസത്തേക്കും കൂടി ലീവ് നീട്ടി...

എന്നാൽ ഞാനിറങ്ങട്ടെ...

വണ്ടിയിലാണോ ശ്രീകുമാർ വന്നത്...

അതെ... ജ്യോതി...

ഒരുപകാരം ചെയ്യാമോ...

എന്താ...

പോകുന്നതിനു മുമ്പ് വീട്ടിൽ വരെ പോയി വരാമോ...

എവിടെ മല്ലപ്പള്ളിയിലോ... അതോ ജ്യോതിയുടെ വീട്ടിലോ...

അല്ല മല്ലപ്പള്ളിയിൽ..

എന്താ കാര്യം...

ഞാൻ എന്റെ ഫോണും പേഴ്സും മല്ലപ്പള്ളിയിൽ വച്ച് മറന്നു... ചേട്ടൻ രാത്രിയിൽ ചിലപ്പോൾ വിളിക്കും...

അത്രയേ ഉള്ളോ... എനിക്കിനി പ്രത്യേകിച്ച് പണിയൊന്നുമില്ല... ഞാൻ എടുത്തു കൊണ്ട് തരാം...

സുജയെ വിളിക്കാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു... അത് കൊണ്ടാ... ബുദ്ധിമുട്ടായോ ശ്രീകുമാറിന്...

ഏയ് ഇല്ല... ഞാൻ പോയിട്ട് വരാം...

ഞാൻ ഇറങ്ങി മല്ലപ്പള്ളിയിലേക്ക് പോയി... ചെന്ന് ബെല്ലടിച്ചു... കതകു തുറന്നു സുജ...

അല്ല ഇതാര് ശ്രീയേട്ടനോ ... വാ കയറിയിരിക്ക്...

ഞാൻ കയറിയിരുന്നു... ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു... ജ്യോതിയുടെ മൊബൈലോ പേഴ്സോ എന്തൊക്കെയോ ഇവിടെ മറന്നു വച്ചിട്ട് പോയി... അതൊന്നു കൊണ്ട് കൊടുക്കാൻ പറഞ്ഞു അങ്ങനെ വന്നതാ...

ഇവിടെയുണ്ട്... അതിനാണെങ്കിൽ ഒരു റെസ്റ്റുമില്ല... കിണു കിണാന്നു കിടന്നടിക്കുന്നു... എടുക്കുമ്പോൾ മറുപടിയുമില്ല... സുജ മൊബൈലും പേഴ്സുമായി വന്നു...

ഞാനിറങ്ങട്ടെ സുജ...

ചായ കുടിച്ചിട്ട് പോകാം...

വേണ്ട മോളെ... ഞാൻ ഒരെണ്ണം വീട്ടിൽ നിന്ന് കുടിച്ചിട്ട ഇറങ്ങിയത്...

അനിത എങ്ങനെയുണ്ട് ശ്രീയേട്ടാ...

അവിടെയുണ്ട്...

എന്തായി കാര്യങ്ങൾ...

എന്താവാൻ... എന്റെയും അവളുടെയും പേരിൽ ആത്മഹത്യ പ്രേരണക്കു കേസ് രെജിസ്റ്റർ ചെയ്തിരിക്കുകയാ... മക്കളെന്തിയെടി...

രണ്ടും കുംഭകർണ്ണ സേവയിലാ... എന്നിട്ടു എന്തായി ശ്രീയേട്ടാ...

നമ്മൾ ആർക്കും ഇന്നേവരെ ഒരു ദ്രോഹവും ചെയ്തിട്ടുണ്ടോ?പിന്നെയും ദൈവം എന്തിനാ ഇങ്ങനെ ശിക്ഷ തരുന്നതെന്ന മനസ്സിലാകാത്തത്...

സെറ്റിയിൽ എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് സുജ ചോദിച്ചു... അതിനിപ്പോൾ അത്ര വലുതായിട്ടെന്താ ഉണ്ടായത്... അശോകൻ പോയി... അവൻ നിങ്ങളോടുള്ള ശത്രുത തീർത്തു... അത്ര തന്നെ...

അതല്ല സുജാ... ആ എഴുതിയത് ഫേക്കാണ്... അവൻ ആത്മഹത്യ ചെയ്തതല്ല... അവനെ ആരോ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്...​
Next page: Update 11
Previous page: Update 09